Friday, July 12, 2013

ചതിയുടെ ചരിത്രം


മുന്‍പേ തന്നെ പറഞ്ഞുകൊള്ളട്ടെ, ഈ പോസ്റ്റ്‌ വായിക്കുന്ന ഹിന്ദുക്കള്‍ ഇത് പരമാവധി ഷെയര്‍ ചെയ്യണം. വിജയനഗരവും, അമരാവതിയും എല്ലാം ശോഭിച്ച തെലുങ്ക് ദേശത്ത് കുരിശുചെടികള്‍ വളര്‍ന്ന ചതിയുടെ ചരിത്രം ആണിത്..!! 

"ഒരു സംസ്ഥാനത്തെ മുഖ്യമന്ത്രി ഒരപകടത്തില്‍ കൊല്ലപ്പെടുന്നു, ഇതറിഞ്ഞതും സംസ്ഥാനത്തില്‍ നൂറിലധികം ആളുകള്‍ ആ ദുഃഖം താങ്ങാനാകാതെ ഹൃദയാഘാതം വന്നും, സ്വയം ജീവന്‍ അവസാനിപ്പിച്ചും എല്ലാം ഇല്ലാതാകുന്നു. കഥ കേട്ടാല്‍ ഏതോ തമിഴ്‌ സിനിമയിലെതാണോ എന്ന് വായിക്കുന്നവര്‍ക്ക് സംശയം തോന്നിയേക്കാം. പക്ഷെ ഇതാണ് വിശുദ്ധ Y.S രാജശേഖര റെഡഡി മരിച്ചപ്പോള്‍ ആന്ധ്രയില്‍ നിന്നും കേട്ട ആദ്യവാര്‍ത്ത. ആരായിരുന്നു ഇയാള്‍, എന്തൊക്കെ മഹത്കാര്യങ്ങളാണ് ഇയാള്‍ ആന്ധ്രയിലെ ജനങ്ങള്‍ക്ക്‌ വേണ്ടി ചെയ്തത് എന്ന് മറ്റാരും അറിഞ്ഞില്ലെങ്കിലും ഇന്നാട്ടിലെ ഹിന്ദുക്കള്‍ അറിഞ്ഞിരിക്കണം. കുരിശുമതം ആന്ധ്രയില്‍ നൂറ്റാണ്ടുകളോളം ശ്രമിച്ചിട്ടും മൊത്തം പരിവര്‍ത്തനം ചെയ്തതിനേക്കാള്‍ കൂടുതല്‍ ആളുകളെ കേവലം അഞ്ചു വര്ഷം കൊണ്ട് മതം മാറ്റിയ വിശുദ്ധന്‍ ആയിരുന്നു YSR. നമുക്കാ മഹാഭോഗിയുടെ അത്ഭുതകഥകള്‍ ശ്രദ്ധിക്കാം..!!
"ചര്‍ച്ച് ഓഫ് സൗത്ത്‌ഇന്ത്യ സഭയുടെ കീഴില്‍ ഹിന്ദു നാമത്തോടെ ജീവിച്ചിരുന്ന ഒരു കുടുംബത്തില്‍ ആണ് YSR ജനിച്ചത്‌. രാഷ്ട്രീയത്തില്‍ ഇത് അയാള്‍ക്ക്‌ വളരെയധികം ഗുണവും ചെയ്തു. ക്രിസ്ത്യാനി എന്നു പറഞ്ഞും, റെഡഡി കുലത്തിന്‍റെ പേര് കാണിച്ചും രണ്ടു സമുദായങ്ങളുടെയും വോട്ട് അയാള്‍ വാങ്ങിച്ചു. 2004 ഇല്‍ ആന്ധ്രയില്‍ ഭാരതത്തില്‍ എത്തിയ റെഡ്‌ഡി പിന്നീടുള്ള സമയം യത്നിച്ചതു മുഴുവന്‍ മതം വളര്‍ത്താന്‍ വേണ്ടി മാത്രം ആയിരുന്നു. ഇവാഞ്ചലിസ്റ്റുകള്‍ക്ക് പിന്നീടങ്ങോട്ടുള്ള സമയം സുവര്‍ണ്ണകാലം ആയിരുന്നു. ഭദ്രാചലം, സിംഹാചലം, കാളഹസ്തി, മംഗളഗിരി, അഹോബിലം, തിരുപ്പതി എന്നീ മഹാക്ഷേത്രങ്ങളുടെ സമ്പത്ത്‌ ക്രിസ്തുമതം വളര്‍ത്താനായി ആ ശുനകസന്തതി ഉപയോഗിച്ചു. തിരുപ്പതി ക്ഷേത്രത്തെ പൂര്‍ണ്ണമായും ചൂഷണം ചെയ്യുകയായിരുന്നു അയാള്‍, ക്ഷേത്രം ചെയര്‍മാന്‍ ആയി നസ്രാണി ആയ സ്വന്തം ബന്ധുവിനെയും, ബോര്‍ഡ്‌ അംഗമായി സുഹൃത്തായ ഒരു അബ്കാരിയെയും അയാള്‍ നിയമിച്ചു. ആന്ധ്രയിലെ മുപ്പതിനായിരത്തോളം ക്ഷേത്രങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു, ക്ഷേത്രവരുമാനത്തിന്‍റെ കേവലം 15% മാത്രമാണ് ക്ഷേത്രങ്ങള്‍ക്ക്‌ ലഭിച്ചിരുന്നത്. പൂജാരിമാരുടെ വേതനം 500-1000 മാത്രമായിരുന്നു. ക്ഷേത്രങ്ങളില്‍ നിന്നും പിരിച്ചെടുക്കുന്ന കോടിക്കണക്കിന് രൂപ ക്രിസ്ത്യാനികളുടെ ക്ഷേമത്തിന് മാത്രമായി വിനിയോഗിക്കപ്പെട്ടു. 2006 ഇല്‍ ആന്ധ്രയിലെ പള്ളികളുടെ നവീകരണത്തിനു എണ്‍പതിനായിരം രൂപ വീതവും, പുതിയ പള്ളികള്‍ക്ക്‌ ഒന്നര ലക്ഷം രൂപ വീതവും സര്‍ക്കാര്‍ ധനസഹായം അനുവദിച്ചു. ക്രിസ്ത്യന്‍ കുടുംബങ്ങളിലെ അംഗങ്ങള്‍ക്ക്‌ വിവാഹത്തിനു 15000 രൂപ ധനസഹായം നല്‍കിയിരുന്നു. പള്ളികള്‍ പണിതുയര്‍ത്തിയ ഈ കാലഘട്ടത്തില്‍ ഏഴ് പേര്‍ക്ക് ഒരു പള്ളി എന്ന നിലയില്‍ പള്ളികളുടെ എണ്ണം വര്‍ധിച്ചു എന്ന് പറയുമ്പോള്‍ ഓര്‍ക്കുക, YSR ഹിന്ദുക്കളോട് ചെയ്ത നെറികെട് എത്ര മാത്രം എന്ന്. ഒരു ലക്ഷത്തിനാല്പത്തി എണ്ണായിരം പള്ളികള്‍ ആണ് ആന്ധ്രയില്‍ മാത്രം ഉള്ളത്.

"തിരുപ്പതി ക്ഷേത്രത്തിനു ചുറ്റുമുള്ള ഏഴ് മലകളില്‍ രണ്ടെണ്ണം അടക്കം, ക്ഷേത്രത്തിന്റെ 27.5 ചതുരശ്രകിലോമീറ്റര്‍ സ്ഥലം പിടിച്ചെടുത്ത സര്‍ക്കാര്‍ അത് പിക്നിക്‌ ഏരിയ, സര്‍ക്കാര്‍ ഓഫീസുകള്‍, തുടങ്ങിയവ നിര്‍മ്മിക്കാന്‍ കൊടുത്തു. ഏഴായിരം ഏക്കറോളം ക്ഷേത്രഭൂമികള്‍ പല ക്ഷേത്രങ്ങളില്‍ നിന്നും പിടിച്ചെടുത്ത്‌ ക്രിസ്ത്യന്‍,മുസ്ലീം പള്ളികള്‍ പണിയുവാന്‍ നല്‍കി. ക്രിസ്തുമതം സ്വീകരിക്കുന്നവര്‍ക്ക് ബാക്ക് വേട് ക്ലാസ് പട്ടികയില്‍ ഇടം നല്‍കുകയും സംവരണവിഭാഗങ്ങളെക്കാള്‍ കൂടുതല്‍ ധനസഹായം ചെയ്യുകയും ചെയ്തു. ബ്രാഹ്മിന്‍സ്‌ മതം മാറിയാല്‍ പോലും ഈ സഹായം ലഭിക്കുമായിരുന്നു. ഹിന്ദുഭക്തി ഗാനങ്ങളെയും, മൂര്‍ത്തികളെയും കോപ്പി അടിക്കുന്ന പതിവ് ശൈലി അവിടെയും തുടര്‍ന്നു. ഇതെല്ലാം പോരാതെ ക്രിസ്ത്യാനികള്‍ മറ്റൊരു ഡിമാണ്ട് കൂടി അവതരിപ്പിക്കുന്നതിനു ആന്ധ്ര സാക്ഷിയായി. മുസ്ലീമുകള്‍ക്ക് ഹജ്ജിനു പോകാന്‍ 35000 വീതം നല്‍കുന്നത് പോലെ ജെറുസലേമില്‍ പോകാന്‍ 25000 രൂപ സബ്സിഡി കിട്ടണം എന്നായിരുന്നു അവരുടെ വാദം. റെഡ്‌ഡിയുടെ സഹായത്തോടെ ഗ്രാമങ്ങളിലെ ജനങ്ങളെ പ്രലോഭിപ്പിച്ചു കൊണ്ട് സഭ മതപരിവര്‍ത്തനം ശക്തമാക്കിയപ്പോള്‍ 
സാധാരണക്കാരായ ഹിന്ദുക്കള്‍ക്ക് പിടിച്ചു നില്‍ക്കാന്‍ ആകുമായിരുന്നില്ല. ക്രിസ്ത്യന്‍ പോപുലെഷന്‍ 1.5% മാത്രം ഉണ്ടായിരുന്ന ആന്ധ്രയില്‍ അഞ്ചു വര്ഷം കൊണ്ട് അവരുടെ ജനസംഖ്യ 10-12.5% ആയി എന്നുള്ളതാണ്. പക്ഷെ സെന്‍സസ് കണക്കുകള്‍ വരുമ്പോള്‍ കുടുംബപേര് മാറ്റാതെ അവരുടെ എണ്ണം കുറച്ചു തന്നെയാണ് കാണിച്ചിരുന്നത്. ഇത് ന്യൂനപക്ഷ ആനുകൂല്യങ്ങള്‍ നേടാനും, സംസ്ഥാനത്ത്‌ മതപരിവര്‍ത്തനം ശക്തമാണ് എന്ന വാര്‍ത്ത പുറത്ത് വരാതിരിക്കാനും കൂടി വേണ്ടി ആയിരുന്നു.

"ഇനി റെഡ്‌ഡി എന്ന വിശുദ്ധന്റെ സ്വകാര്യജീവിതത്തിലേയ്ക്ക് പോകാം. അഴിമതി എന്നതിന്‍റെ അര്‍ഥം ആയിരുന്നു ഇയാളുടെ രാഷ്ട്രീയജീവിതം. 2006 ഇല്‍ പ്രതിപക്ഷത്തിന്‍റെ എതിര്‍പ്പ് മൂലം കയ്യേറി വെച്ചിരുന്ന ആയിരത്തിഅറുനൂറു ഏക്കര്‍ വനഭൂമി ഇയാള്‍ സര്‍ക്കാരിന് വിട്ടുകൊടുക്കുകയുണ്ടായി. സന്തൂര്‍ പവര്‍ കമ്പനി, ജഗതി പബ്ലികെഷന്‍സ്‌, ഭാരതി സിമന്‍റ്, അഴിമതി കൊണ്ട് പ്രശസ്തമായ സത്യം ഗ്രൂപ്‌ എന്നീ സംരംഭങ്ങള്‍ വഴി കോടികളാണ് റെഡ്‌ഡി കുടുംബം ഉണ്ടാക്കിയത്.

"കത്തോലിക്കാ സഭ സ്വന്തം ആവശ്യങ്ങള്‍ക്ക് എന്നും ആശ്രയിച്ചിട്ടുള്ള കൂട്ടര്‍ ആണ് നക്സലുകളും, മാവോയിസ്റ്റുകളും. റെഡ്‌ഡിയും വ്യത്യസ്തന്‍ ആയിരുന്നില്ല. 2004 ഇല്‍ അധികാരത്തില്‍ കയറിയ ഉടന്‍, അയാള്‍ ഇവര്‍ക്കെതിരെ ഉള്ള പോലീസ്‌ നടപടികള്‍ മരവിപ്പിച്ചു. LTTE യുടെ സാന്നിധ്യം റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിരുന്ന ആന്ധ്രയില്‍ പോലീസിനു ഈ മൂന്നു കൂട്ടരെയും തൊടാന്‍ പോലും സാധിക്കാതായി. അതിനു പ്രത്യുപകാരം ഇക്കൂട്ടര്‍ തിരിച്ചും ചെയ്തു. 2006 ഇല്‍ മലൈഗാവിലും, 2007 ഇല്‍ മെക്കാ മസ്ജിദിലും റെഡ്‌ഡിയുടെ തീവ്രവാദി സുഹൃത്തുക്കള്‍ സ്ഫോടനം നടത്തി. ഹിന്ദുവിനെയും, മുസല്‍മാനെയും തമ്മിലടിപ്പിച്ചു ഇല്ലാതാക്കിയാല്‍ സ്വന്തം മതം വളര്‍ത്താം എന്നായിരുന്നു കത്തോലിക്കാ സഭയുടെ കണക്ക്കൂട്ടല്‍. അതുകൊണ്ട് തന്നെ റെഡ്‌ഡിയുടെ പോലീസ്‌ കുറ്റം സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ മേല്‍ കെട്ടി വെച്ചു. ഹിന്ദു വിരോധികളായ മതേതരമാന്യന്മാര്‍ അതേറ്റു പിടിക്കുകയും ചെയ്തു.

"പക്ഷെ ചെയ്ത പാപങ്ങളുടെ ഫലം റെഡ്‌ഡിക്കും നല്ല അന്തസ്സായി തന്നെ കിട്ടി. 2009 ഇല്‍ ഹെലികോപ്ടര്‍ തകര്‍ന്നു മരിച്ച അയാളുടെ ശവം കണ്ടെത്തിയത്‌ അഞ്ചു ദിവസങ്ങള്‍ കഴിഞ്ഞാണ്. പച്ചവെള്ളം പോലും കുടിക്കാതെയുള്ള മരണം. മരണശേഷം കോണ്ഗ്രസും അയാളുടെ മകനും തമ്മില്‍ അകലുകയും, മകന്‍ പുതിയ പാര്‍ട്ടി ഉണ്ടാക്കുകയും ചെയ്തു. വളര്‍ത്താന്‍ അറിയാമെന്കില്‍ തങ്ങള്‍ക്കു തളര്‍ത്താനും അറിയാം എന്ന് പറഞ്ഞുകൊണ്ട് കോണ്ഗ്രസ് അനധികൃതസ്വത്തു സമ്പാദനം എന്നും പറഞ്ഞു അയാളെ പിടിച്ചു ജയിലിലും ഇട്ടു. അഞ്ചു വര്ഷം കൊണ്ട് റെഡ്‌ഡി സ്വന്തം മതം വളര്‍ത്തിയ കഥ കേട്ടാല്‍ , പച്ചവല്‍ക്കരണത്തിനു തലകുത്തി മറിയുന്ന മൂരികള്‍ എത്ര നിസാരന്‍മാര്‍ അല്ലെ..??

No comments:

Post a Comment